മൂസ ഡെംബേലെയുടെ ഇരട്ട ഗോളും മാക്‌സവെല്‍ കോര്‍ണറ്റിന്റെ ഒരു ഗോളുമാണ് സിറ്റിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 79, 87 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകള്‍. കെവിന്‍ ഡിബ്രൂയ്‌നെയാണ് സിറ്റിയുടെ ഏകഗോള്‍ നേടിയത്.
Original reporting. Fearless journalism. Delivered to you.